Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oil Crisis

മണ്ണെണ്ണ പ്രതിസന്ധി: മത്സ്യബന്ധന വള്ളങ്ങളില്‍ എല്‍പിജി, സിഎന്‍ജി കിറ്റ് സംവിധാനം വരുന്നു

മലപ്പുറം: മത്സ്യബന്ധന മണ്ണെണ്ണ പ്രതിസന്ധിക്കു ശാശ്വത പരിഹാരം കാണാന്‍ വള്ളങ്ങളില്‍ മണ്ണെണ്ണയ്ക്കു പകരം എല്‍പിജി, സിഎന്‍ജി കിറ്റുകള്‍ ഘടിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായവും സബ്സിഡിയും നല്‍കാനൊരുങ്ങി സര്‍ക്കാര്‍.

നിലവില്‍ പെര്‍മിറ്റുള്ള ഒരു ഔട്ട്ബോര്‍ഡ് എൻജിന് പ്രതിമാസം 65 ലിറ്ററോളം മണ്ണെണ്ണ മാത്രമാണു സബ്‌സിഡിയായി ലഭിക്കുന്നത്. എന്നാല്‍, ഈ ഇന്ധനം മത്സ്യബന്ധന വള്ളങ്ങള്‍ക്കു കടലില്‍ പോയി വരാന്‍ പോലും മതിയാവില്ല.

സ്ഥിതി ഇതായിരിക്കേ പലപ്പോഴും അനുവദിച്ച ഈ വിഹിതം പോലും കൃത്യസമയത്ത് സിവില്‍ സപ്ലൈസ്/മത്സ്യഫെഡ് ബങ്കുകള്‍ വഴി ലഭ്യമാക്കാറില്ല. ഈയൊരു സാഹചര്യത്തില്‍ പൊതുവിപണിയില്‍നിന്ന് 115 രൂപയ്ക്കും അതിനു മുകളിലും തുക നല്‍കി മണ്ണെണ്ണ വാങ്ങാന്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധിതരാകുകയാണ്.

വലിയ തുകയ്ക്കു മണ്ണെണ്ണ വാങ്ങി കടലില്‍ ബോട്ടിറക്കിയാല്‍ പലപ്പോഴും വേണ്ടത്ര മത്സ്യം ലഭിക്കാറുമില്ല. ഈയൊരു പ്രതികൂലാവസ്ഥ മനസിലാക്കിയാണു സര്‍ക്കാര്‍ എല്‍പിജി, സിഎന്‍ജി കിറ്റുകള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ നടപ്പാക്കാന്‍ നടപടികള്‍ തുടരുന്നത്.

മത്സ്യവകുപ്പില്‍നിന്നും സിവില്‍ സപ്ലൈസില്‍നിന്നും പെര്‍മിറ്റുകള്‍ കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ പെര്‍മിറ്റ് അനുവദിക്കുന്ന പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈനാക്കി ഏകജാലക സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനാണു തീരുമാനം.

യഥാര്‍ഥ മത്സ്യത്തൊഴിലാളികള്‍ക്കുതന്നെ ഇന്ധനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വ്യാജ പെര്‍മിറ്റുകളുടെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

National

നിലവിലെ ഊര്‍ജ പ്രതിസന്ധി 1970 കളിലെ എണ്ണ പ്രതിസന്ധിയേക്കാള്‍ ഭീകരമെന്ന് ഊര്‍ജ ഏജന്‍സി

ന്യൂഡൽഹി: എണ്ണ ലഭ്യതയ്‌ക്കൊപ്പം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പാചകവാതകത്തിന്‍റെ കടുത്ത ക്ഷാമം. യുദ്ധം കാരണം ഇറക്കുമതി നിലച്ചതോടെ രാജ്യത്തെ എല്ലാ മേഖലകളിലും ഇത് പ്രതിഫലനമുണ്ട്.

നിലവിലെ ഊര്‍ജ പ്രതിസന്ധി 1970കളിലെ എണ്ണ പ്രതിസന്ധിയേക്കാള്‍ ഭീകരമാണെന്ന് രാജ്യാന്തര ഊര്‍ജ ഏജന്‍സി മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാന്‍- ഇസ്രയേല്‍ യുദ്ധം മൂലം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യം കൂടിയായ ഇറാനില്‍ നിന്ന് എണ്ണയും പാചകവാതകവും വേഗത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുകയാണ്.

International

യുദ്ധം; ലോകം 1970കളിലെ ഊർജ പ്രതിസന്ധിയിലേക്ക്: ഐഇഎ

ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം 1970-കളിലേക്കാൾ വലിയൊരു ഊർജ പ്രതിസന്ധിയിലേക്കു ലോകത്തെ എത്തിക്കുമെന്ന് അന്താരാഷ്‌ട്ര ഊർജ ഏജൻസി (ഐഇഎ) മേധാവി ഫാത്തി ബിറോൾ. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ സ്ഫോടനങ്ങൾ തുടരുന്നതിനിടെയാണ് ബിറോളിന്‍റെ മുന്നറിയിപ്പ്.

ഓസ്ട്രേലിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ബിറോൾ. അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതാണു നിലവിലെ കടുത്ത പ്രതിസന്ധിയുടെ കാരണം. 48 മണിക്കൂറിനുള്ളിൽ ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഇറാന്‍റെ ഊർജകേന്ദ്രങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയിട്ടുണ്ട്.

യുദ്ധം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. ബ്രെന്‍റെ ക്രൂഡ് ഓയിലിനു നിലവിൽ ബാരലിന് 111 ഡോളറിനു മുകളിലാണു വില. യുദ്ധം തുടങ്ങുന്ന സമയത്ത് 70 ഡോളറായിരുന്ന എണ്ണവില കഴിഞ്ഞ ആഴ്ച 119 ഡോളർ വരെ എത്തിയിരുന്നു. ഉത്പാദനത്തെയും കപ്പൽ ഗതാഗതത്തെയും യുദ്ധം സാരമായി ബാധിച്ചിട്ടുള്ളതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ വലിയ അനിശ്ചിതത്വം തുടരുമെന്നാണു വിലയിരുത്തൽ.

അതേസമയം, ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ദക്ഷിണ ഇസ്രയേലിലെ ജനവാസകേന്ദ്രങ്ങളിൽ പതിച്ചു. ഇസ്രയേലിന്‍റെ പ്രധാന ആണവഗവേഷണ കേന്ദ്രത്തിനു സമീപമുണ്ടായ ആക്രമണത്തിൽ 160ലേറെ പേർക്കു പരിക്കേറ്റതായാണ് റിപ്പോർട്ട്.

നാലാം വാരത്തിലേക്കു കടക്കുന്ന യുദ്ധത്തിൽ ഇറാനിൽ 1,500-ലധികം പേരും ലെബനനിൽ ആയിരത്തോളം പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. യുഎസ് സൈനികരും ഇസ്രയേൽ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തിട്ടുണ്ട്.

Latest News

Corehub Up